വർക്കല പോലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം കുറ്റവാളികളെ പോലീസ് നിരീക്ഷിച്ചു വന്നതിൽ നിരവധി കേസുകളിലെ പ്രധാന പ്രതിയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതുമായ സൈനുദ്ദീൻ എന്നയാൾ പിടിയിലായതോടെയാണ് മോഷണ പരമ്പരയുടെ ചുരുളഴിയുന്നത്. സൈനുദ്ധീനെ ചോദ്യംചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ മറ്റ് അഞ്ചുപേർ കൂടി ഉൾപ്പെട്ടതായി പോലീസ് കണ്ടെത്തുന്നത്.
ഇയാൾക്ക് താമസ സൗകര്യം ഒരുക്കിയിരുന്നതും ഷെഡിനോട് ചേർന്നായിരുന്നു. ഷെഡിലെ അച്ചുകൾ മോഷ്ടിച്ച് കടത്തുന്നതിനായി സുഹൃത്തായ രണ്ടാം പ്രതിയെ വിളിച്ചു വരുത്തുകയും ഇയാളുടെ ഓട്ടോറിക്ഷയിൽ അച്ചുകൾ തട്ടത്തുമലയിലുള്ള ആക്രികടയിൽ എത്തിച്ച് വിൽക്കുകയായിരുന്നു.
കഴിഞ്ഞ മെയ് മാസം 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലില്‍ അപസ്മാരം സംഭവിച്ച കുട്ടിയെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റാനായി എത്തിയ ആളുടെ വാഹനവുമായാണ് നെല്ലായ സ്വദേശിയായ ഫക്രുദ്ധീന് കടന്നുകളഞ്ഞത്.
എസ്.എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്ക് കടയിലും ബാറ്ററിക്കടയിലും അടക്കം ഒൻപത് കടകളിലാണ് മോഷണം നടന്നത്. കടകളിൽ മോഷണം നടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു.
ചൊവ്വാഴ്ച രാവിലെ കടയുടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
140 പവൻ സ്വർണ്ണമാണ് മോഷണം പോയതെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. രണ്ട് ദിവസം മുൻപ് നടത്തിയ അന്വേഷണത്തിൽ 73 പവൻ വരെ മോഷണം പോയതായി സബ് കളക്ടർ എം.എസ്.മാധവിക്കുട്ടിയുടെ സാന്നിധ്യത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടുവെന്നാണ് പ്രഥമിക നിഗമനം. ഒന്നാമുക്കാൽ കോടി രൂപ വിപണിയിൽ വില വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. രാത്രി ഏഴരക്കും എട്ടിനും ഇടയിലാണ് കവർച്ച നടന്നതെന്ന് വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
വീട്ടുകാർ പുറത്തുപോയ തക്കം നോക്കി വയനാട്ടിലെ പുല്‍പ്പള്ളിയിൽ വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണം മോഷ്ടിച്ചു. ജനൽ പൊളിച്ച് അകത്തു കടന്നാണ് മോഷണം നടത്തിയത്.
Dog Theft കേസിൽ രണ്ട് പേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് സ്വദേശിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയാണ് പ്രതികൾ നായയെ കടത്തി കൊണ്ട് പോയത്
Mavelikara Police പുറത്തുവിട്ട CCTV ദൃശ്യം കണ്ട പ്രതിയുടെ അമ്മ പൊലീസിനെ (Kerala Police) വിവരമറിയിച്ചതോടെയാണു ആളിനെ തിരിച്ചറിഞ്ഞത്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച മാവേലിക്കര സി ഐ സി.ശ്രീജിത് സ്മാർട് ഫോൺ നഷ്ടപ്പെട്ട സഹോദരങ്ങളുടെ വീട്ടിൽ നേരിട്ടെത്തി തിരികെ നൽകി
ഇവിടെ ഒരു കള്ളന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് 35 ഗ്രാം സ്വർണമാണ്. പൊലീസിന്റെ (Police) കയ്യിൽ നിന്നും നിന്ന് രക്ഷപ്പെടാനായി മോഷ്ടാവ് ചെയ്ത പണിയാണിത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.