Viral video: 'നിങ്ങൾ എന്റെ രാജ്യത്ത് എന്തിന് വന്നു, നിങ്ങൾ ഫാസിസ്റ്റുകളാണ്'; റഷ്യൻ പട്ടാളക്കാരോട് ക്ഷോഭിച്ച് യുക്രേനിയൻ സ്ത്രീ; ധീരതയെ പ്രശംസിച്ച് ലോകം

റഷ്യൻ സൈനികനാണെന്ന് മനസ്സിലാക്കിയ അവർ സൈനികനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 05:20 PM IST
  • 'നിങ്ങൾ ഫാസിസ്റ്റുകളാണ്. നിങ്ങൾ എന്തിന് എന്റെ രാജ്യത്ത് വന്നു. നിങ്ങളെ ഇവിടെ ആർക്കും ആവശ്യമില്ല.' എന്നാണ് സ്ത്രീ സൈനികനോട് പറയുന്നത്
  • ഞങ്ങൾക്ക് സൈനികാഭ്യാസം ഉണ്ടെന്നും മറ്റൊരു വഴിക്ക് പോകണമെന്നും സൈനികൻ പറയുന്നുണ്ട്
  • ക്ഷുഭിതയായ സ്ത്രീ.. ഈ സൂര്യകാന്തി വിത്തുകൾ നിങ്ങളുടെ പോക്കറ്റിൽ ഇടൂ.. നിങ്ങൾ ഇവിടെ മരിച്ച് വീണാൽ സൂര്യകാന്തിയെങ്കിലും യുക്രൈനിൽ വളരട്ടെ... എന്ന് സൈനികനോട് പറയുന്നുണ്ട്
Viral video: 'നിങ്ങൾ എന്റെ രാജ്യത്ത് എന്തിന് വന്നു, നിങ്ങൾ ഫാസിസ്റ്റുകളാണ്'; റഷ്യൻ പട്ടാളക്കാരോട് ക്ഷോഭിച്ച് യുക്രേനിയൻ സ്ത്രീ; ധീരതയെ പ്രശംസിച്ച് ലോകം

യുക്രൈൻ തെരുവിൽ ആയുധമേന്തി നിൽക്കുന്ന റഷ്യൻ സൈനികനോട് ദേഷ്യപ്പെടുന്ന യുക്രൈനിയൻ സ്ത്രീയുടെ വീഡിയോ വൈറലാകുന്നു. 'നിങ്ങൾ ആരാണ്... എന്റെ രാജ്യത്ത് എന്തിന് വന്നു'വെന്ന് സ്ത്രീ സൈനികനോട് ചോദിക്കുന്നുണ്ട്. റഷ്യൻ സൈനികനാണെന്ന് മനസ്സിലാക്കിയ അവർ സൈനികനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

'നിങ്ങൾ ഫാസിസ്റ്റുകളാണ്. നിങ്ങൾ എന്തിന് എന്റെ രാജ്യത്ത് വന്നു. നിങ്ങളെ ഇവിടെ ആർക്കും ആവശ്യമില്ല.' എന്നാണ് സ്ത്രീ സൈനികനോട് പറയുന്നത്. ഞങ്ങൾക്ക് സൈനികാഭ്യാസം ഉണ്ടെന്നും മറ്റൊരു വഴിക്ക് പോകണമെന്നും സൈനികൻ പറയുന്നുണ്ട്. ക്ഷുഭിതയായ സ്ത്രീ.. ഈ സൂര്യകാന്തി വിത്തുകൾ നിങ്ങളുടെ പോക്കറ്റിൽ ഇടൂ.. നിങ്ങൾ ഇവിടെ മരിച്ച് വീണാൽ സൂര്യകാന്തിയെങ്കിലും യുക്രൈനിൽ വളരട്ടെ... എന്ന് സൈനികനോട് പറയുന്നുണ്ട്. നിരവധി പേരാണ് സ്ത്രീയുടെ ധൈര്യത്തെ പ്രശംസിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News